ബിന്‍ ലാദന്റെ മകന്റെ ഭാര്യ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച മുഹമ്മദ് ആറ്റയുടെ മകള്‍

ബിന്‍ ലാദന്‍ എഴുതിയത് എന്ന് കരുതുന്ന കത്തുകള്‍ വ്യക്തമാക്കുന്നത് സാദിന് പകരക്കാരനായി ഹംസയെ വളര്‍ത്തിക്കൊണ്ടുവരാനാണ് ലാദന്‍ താല്‍പര്യപ്പെട്ടിരുന്നത് എന്നാണ്.